ലീഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ആതിഥേയരായ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങിനയച്ചു. മാറ്റങ്ങൾ ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. മറുഭാഗത്ത് പരിക്കേറ്റ സ്റ്റീവ് സ്മിത്ത് പകരക്കാരനായി മാർനസ് ലാബുഷെയിനും ബാൻക്രോഫ്റ്റിന് പകരക്കാരനായി മാർക്കസ് ഹാരിസും പീറ്റർ സിഡിലിന് പകരം ജെയിംസ് പാറ്റിൻസണും ഓസ്‌ട്രേലിയൻ ടീമിൽ നേടി. മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ഓസ്‌ട്രേലിയക്ക് ആഷസ് കിരീടം നിലനിർത്താം.
ഓസ്‌ട്രേലിയ ഇലവൻ ; ഡേവിഡ് വാർണർ, മാർക്കസ് ഹാരിസ്, ഉസ്മാൻ ഖവാജ, മർനസ് ലാബുസ്ചെയ്ൻ, ട്രാവിസ് ഹെഡ്, മാത്യു വേഡ്, ടിം പെയ്ൻ (w / c), ജെയിംസ് പാറ്റിൻസൺ, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്
ഇംഗ്ലണ്ട് ഇലവൻ ; റോറി ബേൺസ്, ജേസൺ റോയ്, ജോ റൂട്ട് (c), ജോ ഡെൻലി, ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ (wk), ജോസ് ബട്‌ലർ, ക്രിസ് വോക്സ്, ജോഫ്ര ആർച്ചർ, സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്